കൊഴിഞ്ഞ പൂക്കളാൽ
ദേഹമാകെ മൂടി
ആ വലിയ മരത്തിന്റെ
ചോട്ടിലെത്തി.
നിഴലൊഴുക്കുകളെ
പടർന്ന ചില്ലയറിഞ്ഞില്ല
മരമറിയും വരെ.
മരമറിയും വരെ.
പിടഞ്ഞ മരം ചോദിച്ചു
നിൻറെ ചിരിയെവിടെ ?
പാട്ടും കഥയുമെവിടെ ?
കൂട്ടുകാരെവിടെ ?
നീ കരഞ്ഞാൽ
മഴയെത്തുമായിരുന്നല്ലോ
മഴ ചിരിയായൊഴുകി
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു
പിഴുതെറിയുന്ന, തൊണ്ട വരണ്ട
പതുക്കെ മരത്തിന്റെ നിഴൽ മറച്ചു .
നീ കരഞ്ഞാൽ
മഴയെത്തുമായിരുന്നല്ലോ
മഴ ചിരിയായൊഴുകി
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു
പിഴുതെറിയുന്ന, തൊണ്ട വരണ്ട
യാത്രയിൽ തണൽ തേടിയതാണ് .
എന്റെ ഒഴുക്കുകൾ
സ്വയം നിന്നിൽ തീരുന്നു .
പായൽ മൂടിയ നിശ്വാസം
പായൽ മൂടിയ നിശ്വാസം
No comments:
Post a Comment